അരി കൊമ്പനെ തുറന്നുവിട്ടു

 

ജനവാസ മേഖലയിലിറങ്ങിയതിനെത്തുടര്‍ന്ന് മയക്കുവെടി വച്ച് പിടികൂടിയ കാട്ടാന അരിക്കൊമ്പനെ തമിഴ്‌നാട് വനംവകുപ്പ് അപ്പര്‍ കോതയാര്‍ വനമേഖലയില്‍ തുറന്നുവിട്ടു.* 


തെക്കന്‍ കേരളത്തിലെ നെയ്യാര്‍, ശെന്തുരുണി വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന അപ്പര്‍ കോതയാര്‍ വനമേഖലയിലാണ് ആനയെ തുറന്നുവിട്ടത്. ആനയുമായി ബന്ധപ്പെട്ട കേസ് മദ്രാസ് ഹൈക്കോടതി പരിഗണിക്കുന്നതിനു മുമ്പേ ആനയെ തുറന്നുവിട്ടു. ആനകൾ ഉണ്ടാക്കുന്ന സാമൂഹ പ്രശ്നങ്ങൾ നിരവധിയാണ്.
ആനകൾ ജനവാസയോഗ്യമായ പ്രദേശങ്ങൾ ഇറങ്ങി കൃഷി നശിപ്പിക്കുന്ന ആളുകളെ ഉപദ്രവിക്കുകയും ചെയ്യുകയും കേരളത്തിൽ പതിവായിരിക്കുകയാണ്.
അരിക്കൊമ്പനെ കേരളത്തിലേക്കു തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെടുന്ന കൊച്ചി സ്വദേശിനി റബേക്കയുടെ ഹര്‍ജി. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുകയാണ്.

 പ്രശസ്തിക്കുവേണ്ടിയെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്.* കേസ് ഫോറസ്റ്റ് ബെഞ്ചിനു വിട്ടു. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ഹര്‍ജിക്കാരിയുടെ ആവശ്യം കോടതി തള്ളി. ഹർജിക്കാരി തുടർനടപടിക്ക് പോകുമോ എന്നത് കാത്തിരുന്നു കാണാം.

Comments

Popular posts from this blog

കേരളത്തിലെ സമഗ്ര വോട്ടർപട്ടിക പരിഷ്കരണം 2025 – 2002 പട്ടികയുടെ പ്രാധാന്യം, എന്തിനാണ് രാഷ്ട്രീയപാർട്ടികൾ ഇതിനെ എതിർക്കുന്നത്

കേരളത്തിൽ പുതിയ സർക്കാർ: മുന്നിലുള്ള വെല്ലുവിളികളും അവസരങ്ങളും (2026 വിശകലനം)

കിഫ്ബി അഴിമതി ആരോപണം: RTI രേഖകൾ പുറത്ത് – Backdoor നിയമനങ്ങൾ വിവാദത്തിൽ